Category: Column

Auto Added by WPeMatico

ഭൂരിപക്ഷ ഭരണം ജനാധിപത്യത്തിന്‍റെ അവിഭാജ്യഘടകമാണ്. എന്നാൽ ഭൂരിപക്ഷവാദം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടേതുപോലെയുള്ള ജനാധിപത്യത്തിൽ, മിക്ക സർക്കാരുകളും ജനതയുടെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല. വോട്ടർമാരെ മുഴുവനായി പോലും പലപ്പോഴും പ്രതിനിധീകരിക്കുന്നില്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

വിയോജിപ്പുകളെ ഭയക്കുന്നവർ എതിർശബ്‌ദങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ അതൊരു ദിനചര്യ പോലെയാകുന്പോൾ രാജ്യവും ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവുമെല്ലാം അപകടത്തിലാകും. വിയോജിപ്പുകളെ ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി മുദ്രകുത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിട്ടുണ്ട്.ഭൂരിപക്ഷ ഭരണം…

ഭയാനകമാണ് മണിപ്പുരിലെ കൈവിട്ട കളികൾ. എല്ലാ കലാപങ്ങളും രണ്ടോ മൂന്നോ ദിവസം കൊണ്ടു നിയന്ത്രിക്കാനായിരുന്ന സ്ഥാനത്താണ് അഞ്ചു മാസം പൂർത്തിയാകുമ്പോഴും മണിപ്പുരിൽ അക്രമങ്ങൾ പതിവാകുന്നത്. വംശീയമായ ഭിന്നതകളെ ആളിക്കത്തിക്കുന്നതിൽ സർക്കാരിന്‍റെ പങ്കാണു സംശയാസ്പദം: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇന്ത്യ നടത്തിയ ജി 20 ഉച്ചകോടിയുടെ മുദ്രാവാക്യം. വസുധൈവ കുടുംബകം എന്ന ഭാരതീയ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണിത്. മണിപ്പുർ കലാപം ആറാം മാസത്തിലേക്കു കടക്കുന്പോഴും ശമനമില്ലാതെ കത്തിയെരിയുകയാണ്. സ്വന്തം…

2011ല്‍ വി.ഡി സതീശനെ മന്ത്രിയാക്കാനും 2021ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടി ‘കാലം സാക്ഷി’ എന്ന ആത്മകഥയിൽ രേഖപ്പെടുത്തുന്നു. 2011ലെ ഉമ്മൻ ചാണ്ടി ഗവൺമെന്‍റില്‍ സതീശനെ മന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. അന്ന് ചെന്നിത്തല തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് ഇന്ന് അതേ രീതിയിൽ മറുപടി നൽകുകയായിരുന്നുവോ വിഡി സതീശൻ ? രണ്ടു സംഭവങ്ങൾക്കും ഉമ്മൻചാണ്ടി സാക്ഷി – അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

2011ലെ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ചെടുത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്ന സമയം. കോൺഗ്രസിൽ ഐ പക്ഷത്തുനിന്നു വി.ഡി സതീശൻ മന്ത്രിയാകുമെന്ന് ഏറെക്കുറെ തീർച്ചയായിരുന്നു. വി.എസ് ശിവകുമാർ, സി.എൻ ബാലകൃഷ്ണൻ എന്നിവരുടെ പേരും കേട്ടിരുന്നു. ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല ഉമ്മൻചാണ്ടിയുടെ കൈയില്‍…