Category: ലേഖനങ്ങൾ

Auto Added by WPeMatico

വജ്ര ജൂബിലിയിലെത്തിയ ഇന്ത്യൻ ഭരണഘടന

പുരാതന ഇന്ത്യയുടെ വേദനകളും ആധുനിക ഇന്ത്യയുടെ സ്വപ്നങ്ങളും സമ്മേളിക്കുന്ന ഏറ്റവും മഹത്തായ രാഷ്ട്രീയ സാമൂഹിക ചരിത്ര നൈതിക ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടന. മഹത്തായ ഇന്ത്യൻ ഭരണഘടന രാജ്യത്തിൻ്റെ നിയമമായി സ്വീകരിച്ചിട്ട് ഇന്ന് 75 വർഷം തികയുന്നു. 2024 നവംബർ 26 ഭരണഘടനയുടെ…

നേരത്തെ കണ്ടെത്തലും മാനേജ്മെന്റും സാധ്യമാക്കുന്ന ശ്വാസകോശ ആരോഗ്യം മനസ്സിലാക്കുക

ന്യൂഡല്‍ഹി: ആരോഗ്യ വിദഗ്ധര്‍ ഈ വര്‍ഷത്തെ പ്രമേയമായ 'നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനം അറിയുക' എന്നതിന് അനുസൃതമായി ശ്വാസകോശ ആരോഗ്യം അറിയുന്നതിന്റെയും മനസ്സിലാക്കുന്നതിന്റെയും പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. 74% ആഗോള മരണങ്ങളില്‍ സാംക്രമികേതര രോഗങ്ങള്‍ (എന്‍സിഡികള്‍) കണക്കാക്കപ്പെടുന്നു, ഇതില്‍ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ (സിആര്‍ഡി-കള്‍)…

കുഞ്ഞുപോരാളികള്‍ക്ക് ഒക്യുപേഷണല്‍ തെറാപ്പി

ആറ്റുനോറ്റു കാത്തിരുന്ന കണ്‍മണി അല്‍പം നേരത്തെ പിറവിയെടുത്താല്‍ മാതാപിതാക്കള്‍ക്ക് സന്തോഷത്തോടൊപ്പം ആശങ്കയും നിറയും. മാസം തികയാതെ പിറക്കുന്ന കുരുന്നുകള്‍ ജന്മനാ തന്നെ പോരാളികളാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലെ സുരക്ഷിതത്വത്തില്‍ നിന്ന് നേരത്തെ പുറത്തിറങ്ങുന്നതു കൊണ്ടുതന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ചെറിയ വെല്ലുവിളികളല്ല അവര്‍…

പറഞ്ഞിട്ടെന്ത് കാര്യം ? പാഴായത് വിലപ്പെട്ട വര്‍ഷങ്ങള്‍; കൊച്ചിക്ക് വേണം വികസനം. ഇനിയും അമാന്തമരുതേ ! മാതൃകയാക്കാം ചണ്ഡിഗഢും നവി മുംബൈയും സൂററ്റും – പരമ്പര ആറാം ഭാഗം

എംപിസിയും എംഡിഎയും രൂപീകരിച്ചാൽ കൊച്ചി മെച്ചമാകുമോ എന്ന് ചോദിയ്ക്കുന്നവർ ധാരാളം ഉണ്ട്. ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ആരംഭശൂരത്വം പിന്നീട് പോകെപ്പോകെ മാഞ്ഞ് പോയി, പ്രസ്ഥാനം തന്നെ ഇല്ലാതായ അനവധി മുൻകാല അനുഭവങ്ങൾ ജനങ്ങൾ ഓർക്കുന്നത് കൊണ്ടാകാം അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിയ്ക്കുന്നത്. തൃപ്പൂണിത്തുറ…

വളര്‍ത്താനും തളര്‍ത്താനും മാത്രമല്ല കൊല്ലാനും നാവിന് കഴിയും. സ്ഥലംമാറിപ്പോകുന്ന ഉദ്യോഗസ്ഥനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങിനെയാണ് പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നൊരു വ്യക്തി അനുചിത പ്രവൃത്തിയിലൂടെ കളങ്കിതമാക്കിയത്; കാലന്‍ നാവ് അഥവാ കൊല്ലുന്ന നാവ് – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

ദബോറ സ്മിത്ത് പെഗ്യൂസ് എന്ന എഴുത്തുകാരി നാവിന്റെ പ്രയോഗങ്ങളെ 30 ആയി തരം തിരിച്ചിട്ടുണ്ട്. 1. നുണ പറയുന്ന നാവ്, 2. പൊങ്ങച്ചം പറയുന്ന നാവ്, 3. കൗശലം പ്രയോഗിക്കുന്ന നാവ്, 4. അക്ഷമമായ നാവ്, 5. ഭിന്നിപ്പിക്കുന്ന നാവ്, 6.…

അടിയും മറ്റ് ശാരീരിക-മാനസിക ശിക്ഷകളും കുട്ടികളുടെ തലച്ചോറിന്‍റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. ഇവയെല്ലാം മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും. അവരില്‍ നിന്നകലും; അടിക്കരുത് കുട്ടികളെ – അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു

ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി വിദ്യാര്‍ത്ഥിയെ അധ്യാപിക ചൂരല് കൊണ്ട് തല്ലി. അഞ്ചുവയസുകാരന്‍റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശ്ശൂര്‍ കുരിയച്ചിറ സെന്‍റ്ജോസഫ്സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചപ്പോള്‍…

പരലോകമുണ്ടെങ്കില്‍ അവിടെയിരുന്ന് സഹോദരന്‍ അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും; ഇന്ന് അനുഭവിക്കുന്നത് മുഴുവന്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തെ ചോദ്യം ചെയ്ത പ്രബുദ്ധരുടെ പിന്‍ഗാമികള്‍; ഹാ, പരമകഷ്ടം ! എറണാകുളത്തെ കയ്‌പേറിയ കദന ‘സഞ്ചാര’കഥകളിലൂടെ – പരമ്പര അഞ്ചാം ഭാഗം

ആദ്യകാലത്ത് എറണാകുളത്തെ ഏറ്റവും വീതിയേറിയ റോഡ് ബ്രോഡ് വേ ആയിരുന്നു എന്നറിയാമല്ലോ. അന്ന് അത് നിർമ്മിക്കാൻ നിർദ്ദേശിച്ച സഹോദരൻ അയ്യപ്പനോട് എന്തിനാണ് ഇത്രയും വീതിയുള്ള റോഡ് എന്ന് ചോദിച്ചവരാണ് അന്നത്തെ പ്രബുദ്ധർ. അതേ പ്രബുദ്ധരുടെ പിൻഗാമികൾ അനേകമടങ്ങാണ് ഇന്ന്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമോ…

മരുഭൂമിക്കും തളര്‍ത്താനാകില്ല, ഒറ്റപ്രാവശ്യം അകത്താക്കുന്നത് 15 ലിറ്റര്‍ വെള്ളം വരെ ! ഒട്ടും നിസാരനല്ല, ഒട്ടേറെയുണ്ട് ഈ ‘ഒട്ടകക്കഥ’

ഒട്ടകങ്ങൾ എന്ന് നന്മുടെ മാതൃഭാഷയിൽ വിളിക്കുന്ന ഇവയെ ഇംഗ്ലീഷിൽ ക്യാമൽ, അറബ് ഭാഷയിൽ ജമൽ എന്ന് അറിയപ്പെടും. ജമൽ എന്ന വാക്കിൽ ആണ് ക്യാമൽ എന്ന പേര് ഉൽഭവിച്ചത്. അറേബ്യൻ മരുഭൂമിയിൽ പല രീതിയിലുള്ള ഒട്ടകങ്ങളെ കാണാൻ കഴിയും. ഒട്ടകങ്ങൾ കൂട്ടമായി…

പെടലി ഒടിക്കുന്ന പാലങ്ങള്‍ എറണാകുളത്തിന് സ്വന്തം; എട്ടിന്റെ പണി നല്‍കുന്ന റോഡുകള്‍ മുഖമുദ്ര ! നോക്കി സങ്കടപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട് പാവം നാട്ടുകാരും; ഈ നാട് എന്ന് നന്നാകും ? – പരമ്പര നാലാം ഭാഗം

വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ, തൈക്കൂടം, നെട്ടൂർ, കുമ്പളം,അരൂർ, കുണ്ടന്നൂർ - തേവര, ചമ്പക്കര, പേട്ട, ഇരുമ്പനം, നോർത്ത് തുടങ്ങി വടക്കൻ പറവൂർ ഭാഗത്തേയ്ക്കും വൈപ്പിൻ ഭാഗത്തേയ്ക്കും മറ്റും ഉള്ള പാലങ്ങൾ നോക്കൂ ! എല്ലാ പാലങ്ങളുടെയും അപ്രോച്ച് റോഡ് പാലത്തിന്റെ നിരപ്പിൽ…

ഒരു വശത്ത് മോശം റോഡുകള്‍, മറുവശത്ത് അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍; ബ്ലോക്കില്‍ കുരുങ്ങാന്‍ വെമ്പിടുന്ന വൈറ്റിലയും പ്രധാന ദുഃഖം; എറണാകുളത്ത് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ കുറച്ചല്ല, വളരെ നേരത്തെ തന്നെ പുറപ്പെടണം; ഇല്ലെങ്കില്‍ എല്ലാം ‘കുള’മാകും; കാണേണ്ടവര്‍ കണ്ണ് തുറക്കണം, എല്ലാം കാണുക തന്നെ വേണം

വൈറ്റിലയിലെ ഏതെങ്കിലും ഒരു റോഡിൽ ചൂട്ടുമടൽ വീണാൽ മതി, ട്രാഫിക് ബ്ലോക്കായി. വൈറ്റില ബ്ലോക്കായാൽ നഗരം മുഴുവനും കുരുങ്ങും. തൃപ്പൂണിത്തുറ - വൈറ്റില റോഡിന്റെ കുന്നറ പാർക്ക് മുതൽ വൈറ്റില സിഗ്നൽ വരെയുള്ള റോഡ് നാലുവരിപ്പാതയാക്കി, ബിഎംബിസി ടാറിംഗ് ചെയ്ത് വികസിപ്പിയ്ക്കുന്നതിന്…