Category: ബദല്‍

Auto Added by WPeMatico

അന്ന് ഉമ്മൻചാണ്ടിക്കെതിരെ ഒരു ‘പടക്കം പൊട്ടി’യപ്പോൾ രാജിക്കാര്യത്തിൽ ധാർമികതയൊന്നും ഉണ്ടായിരുന്നില്ല. മുകേഷിന്റെ കാര്യം വന്നപ്പോൾ അന്ന് സെക്രട്ടറിയേറ്റ് ഉപരോധം പതിവാക്കിയ ടീച്ചർമാർ ധാർമികതയുടെ നിർവചനം പറയുന്നു. രാത്രി കുത്തിയിരുന്ന് പെണ്ണുങ്ങളെ ഫോൺ ചെയ്യുന്ന ഈ മഹാനെ പണ്ടൊരു പയ്യൻ രാത്രി ഫോൺ വിളിച്ചപ്പോൾ വിളിച്ച തെറിയാണ് ഇപ്പോൾ ശരി, സാക്ഷാൽ മ.. രൻ ! കുഞ്ചിക്കുറുപ്പ്

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിയ ഭരണമുന്നണിയും അതിലെ വനിതാ നേതാക്കളുമൊക്കെ മുമ്പ് പറഞ്ഞിരുന്ന പലതും വിഴുങ്ങുന്നതാണ് സിനിമാ താരങ്ങളുടെ അറസ്റ്റ് നാടകങ്ങള്‍ക്കിടയിലെ പുതിയ പ്രതിഭാസം. ഭരണകക്ഷി എംഎല്‍എ ആയ എം മുകേഷ് ബലാല്‍സംഗ കേസില്‍ അറസ്റ്റിലായപ്പോഴാണ് പണ്ട് ഇത്രയും…

പൊന്നാനി ഹിലാൽ പബ്ലിക് സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ ജോൺസൻ മാത്യുവിന് കെ ജെ യു പുരസ്കാരം

പൊന്നാനി: വിദ്യാഭ്യാസ രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ജേര്ണലിസ്റ്സ് യൂണിയൻ (കെ ജെ യു) ഏർപ്പെടുത്തിയ മികച്ച അക്കദമീഷ്യൻ പുരസ്‌കാരത്തിന് ഹിലാൽ പബ്ലിക് സ്‌കൂൾ അഡ്മിനിസ്ട്രേഷൻ മാനേജർ ജോൺസൻ മാത്യു അർഹനായി. പൊന്നാനി നിയമസഭാ സാമാജികർ പി നന്ദകുമാർ കെ…

വിഴിഞ്ഞത്തെ വേദിയില്‍ ആ പദ്ധതി കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയുടെ പേരു മാത്രം മുഖ്യമന്ത്രി ഒഴിവാക്കിയത് വ്യക്തിപരമായ സ്‌നേഹം വഴിഞ്ഞൊഴുകിയതിനാലാണോ? വൃദ്ധനായ ഒരു മനുഷ്യനെ ലൈംഗികാരോപണത്തില്‍ കുടുക്കി സിബിഐയെക്കൊണ്ടു വരെ അന്വേഷിപ്പിച്ച് വേട്ടയാടിയതിന്റെ പേരാണോ സൗഹൃദം? ഉമ്മന്‍ ചാണ്ടിയുടെ പേര് തിരിച്ചിട്ടതു കൊണ്ടാണോ മകന്‍ ചാണ്ടി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? ബദലില്‍ കുഞ്ചിക്കുറുപ്പ്

ഉമ്മൻ ചാണ്ടി എന്ന എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവിൻ്റെ പേര് തിരിച്ചിട്ടതു കൊണ്ടാണോ എന്തോ മകൻ ചാണ്ടി ഉമ്മൻ തല തിരിച്ചു ചിന്തിക്കുന്നത്. ഉമ്മൻ ചാണ്ടിയെ, അദ്ദേഹത്തിൻ്റെ ഗുരുതരാവസ്ഥയിൽ പോലും വേട്ടയാടിയ ആൾ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചിന്തിക്കുന്ന, പിണറായി വിജയനെ…

ആ ഷോക്ക് ട്രീറ്റ്‌മെന്‍റാണ് ഇപ്പോള്‍ ഫലം കണ്ടത്. 100 ദിന കര്‍മ്മ പരിപാടിയൊക്കെ ഉഷാറാകട്ടെ. കര്‍മ്മ പരിപാടി മുക്കിയ പത്രമുത്തശ്ശിമാരും മാധ്യമ ലോകത്തെ ബലാബല മല്‍സരവും പൊടി പൊടിക്കുന്നുണ്ട് – ‘ബദലി’ല്‍ കുഞ്ചിക്കുറുപ്പ് എഴുതുന്നു

ജനങ്ങൾ കൊടുത്ത ഷോക്ക് ചികിത്സ ഫലിച്ചു എന്നു വേണം കരുതാൻ. മനോരോഗികൾക്കു കൊടുക്കുന്ന പരമ്പരാഗത ചികിത്സയാണ് ഷോക്ക്. നവീന കാലഘട്ടത്തിൽ ഷോക്ക് കൊടുക്കുന്നത് രോഗിയെ മയക്കിക്കിടത്തിയാണ്. പറഞ്ഞു വന്നത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറിനെക്കുറിച്ചാണ്.…

പത്രങ്ങള്‍ക്ക് പിന്നാലെ ആഴ്ചപ്പതിപ്പുകൾക്കും താഴു വീഴുന്നു. പൈങ്കിളി സാഹിത്യത്തിൻ്റെ കുലം മുടിഞ്ഞു. മുട്ടത്തു വര്‍ക്കിയില്‍ തുടങ്ങിയ പൈങ്കിളി സാഹിത്യകാരന്മാരുടെ കാലവും കൊഴിയുന്നു. ഇനിയുള്ള കാലം ഓൺലൈനുകളുടേത് – ബദലിൽ കുഞ്ചിക്കുറുപ്പ് എഴുതുന്നു

16 ലക്ഷം കോപ്പി വരെ അച്ചടിച്ച് ചരിത്രം കുറിച്ച 'മ' വാരിക ഉള്‍പ്പെടെ ആ ഗ്രൂപ്പിലെ പത്രമൊഴിച്ച് 14 പ്രസിദ്ധീകരണങ്ങൾ അടച്ചു പൂട്ടി. 16 ലക്ഷം കോപ്പിയോടെ ലോകത്തിലെ ആഴ്ചപ്പതിപ്പ് മാധ്യമ ലോകത്തെ ഞെട്ടിച്ചവരാണ് ഈ 'മ' ഗ്രൂപ്പ്. 'മ' ആഴ്ചപ്പതിപ്പിൽ…

അച്ചടി മാധ്യമങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. 14 പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്ന മാധ്യമ ഗ്രൂപ്പിൽ ഇപ്പോഴുള്ളത്  ദിനപ്പത്രം മാത്രം. ചെറുകിട പത്രങ്ങളില്‍ മിക്കവയും അടച്ചുപൂട്ടലിൻ്റെ വക്കിൽ. ലക്ഷങ്ങളുടെ  കോപ്പികള്‍ അച്ചടിക്കുന്ന പത്രങ്ങള്‍ ചിലത് മാത്രം. എല്ലാം ഓണ്‍ലൈന്‍ ആകുമ്പോള്‍ മാധ്യമലോകവും മാറുന്നു – ‘ബദലി’ല്‍ കുഞ്ചിക്കുറുപ്പ്

പത്രങ്ങൾക്ക് ആയുസ്സ് എത്ര ? ഒന്നാം നിര പത്രങ്ങള്‍ക്കാണെങ്കില്‍ ഏറിയാൽ ഇനി പത്ത് വർഷമെന്ന് വിദഗ്ധർ. ചെറുകിട പത്രങ്ങൾക്ക് ഇത്രത്തോളം പോലും ആയുസ് പ്രവചിക്കുന്നുമില്ല, മൂന്നോ നാലോ വര്‍ഷം കൂടി. പല ചെറുകിട മാധ്യമങ്ങളും ഇപ്പോള്‍ തന്നെ അടച്ചു പൂട്ടലിൻ്റെ വക്കാലാണു…

അന്ന് പത്രങ്ങള്‍ എഴുതിയത് മറിയം റഷീദ കിടക്കയിൽ ടൂണാ മത്സ്യത്തെപ്പോലെയെന്നാണ് ! മനോരമ ജോണ്‍ മുണ്ടക്കയത്തെ മാലിയ്ക്കയച്ചു. മാലിക്കഥകൾ മനോരമയിൽ പരമ്പരയായിരുന്നു. കരുണാകരനെ താഴെയിറക്കാന്‍ ഉമ്മന്‍ ചാണ്ടി ഒപ്പിടല്‍ നടത്തിയപ്പോള്‍ എ’ ഗ്രൂപ്പില്‍ ഒപ്പിടാത്ത ഒരേ ഒരാള്‍ സുധീരനായിരുന്നു. എങ്കിലും ഒന്നുറപ്പ്, എവിടെയോ ചിലതു നാറുന്നുണ്ട്. എന്തേ ശശികുമാറും സിബി മാത്യൂസും മൌനം വെടിയാത്തത് ? – ‘ബദലി’ല്‍ കുഞ്ചിക്കുറുപ്പ്

ചാരക്കേസില്‍ അകപ്പെടുത്തി അകത്താക്കിയ മറിയം റഷീദയെ കോടതിയിൽ ഹാജരാക്കിയതിൻ്റെ പടവും വാർത്തയും എല്ലാ പത്രങ്ങളും പിറ്റേന്ന് കൊണ്ടാടി. ചിത്രങ്ങളുടെയെല്ലാം ഫോക്കസ് മറിയം റഷീദയുടെ മേനിയഴകായിരുന്നു. വാർത്തകളിലും അതു നിറഞ്ഞുനിന്നു. പാവം ഒരു സ്ത്രീയുടെ കണ്ണുകളിലെ ദൈന്യത മാത്രം ആരും കണ്ടില്ല. ദിവസങ്ങൾ…

വിഴിഞ്ഞം തുറമുഖത്ത് സാൻഫെർണാഡോ അടുത്തപ്പോള്‍ ആദ്യം ഓര്‍ക്കേണ്ട പേര് ഉമ്മന്‍ ചാണ്ടിയുടേത് ആയിരുന്നു. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രി ഇല്ലായിരുന്നെങ്കില്‍ ആ പദ്ധതി ഉണ്ടാകുമായിരുന്നില്ല. അന്നതിനെ എതിര്‍ത്തവരാണ് ഇന്ന് ആ ചടങ്ങ് സംഘടിപ്പിച്ചവര്‍. സതീശനെ വിളിക്കാതിരുന്നതും ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാതിരുന്നതും അന്തസ്സില്ലായ്മതന്നെ. മഹാ തോല്‍വിക്ക് ശേഷവും ഇവര്‍ വീണ്ടും ചെറുതാകുകയല്ലേ – ‘ബദലി’ല്‍ കുഞ്ചിക്കുറുപ്പ്

തിരുവനന്തപുരം: ഇല്ല. ഇവർ നന്നാകില്ലെന്ന് പ്രതിജ്ഞയെടുത്തതു പോലെയാണ്. തെറ്റുകളെല്ലാം തിരുത്തുമെന്ന് ഇവർ പറയുമ്പോഴും ബോധപൂർവംതന്നെ തെറ്റുകൾ ചെയ്യുകയാണ്. സംസ്ഥാന ഭരണത്തെയും സി പി എമ്മിനെയും കുറിച്ചാണ് പറഞ്ഞു വന്നത്. വിഴഞ്ഞത്തിൻ്റെ തീരത്ത് ചൈനയിൽ നിന്ന് കണ്ടെയ്നുകളുമായി സാൻഫെർണാഡോ എന്ന കൂറ്റൻ ചരക്കു…

ഒരു പോലീസ് ഓഫീസറുടെ കാമഭ്രാന്ത് കാരണം ഒരു സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. കേരളംകണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് പടിയിറങ്ങിയത്. രാജ്യത്തിന്‍റെ അഭിമാനമായിരുന്ന ശാസ്ത്രഞ്ജരെ നാടിന് നഷ്ടമായി. അതാണ് ഐ.എസ്.ആര്‍.ഓ ചാരക്കേസ്. സിഐ വിജയന്‍ മറിയം റഷീദയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മാധ്യമങ്ങള്‍ കുറ്റാരോപിതരായ ശാസ്ത്രഞ്ജരെ വാര്‍ത്തകളിലൂടെ നിരന്തരം ‘ബലാത്സംഗം’ ചെയ്തു- ബദല്‍ പങ്തിയില്‍ കുഞ്ചിക്കുറുപ്പ്

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് ഇവ്വിധം ഇളകിയാടാൻ കാരണം മറിയം റഷീദയുടെ നിറ യവ്വനമായിരുന്നു. സ്മാർട്ട് വിജയൻ എന്ന പോലീസ് ഓഫീസര്‍ ഹോട്ടലിൽ വച്ച് മറിയത്തെ കയറിപ്പിടിച്ചതും അത് അവൾ തടഞ്ഞതുമാണ് ചാരക്കഥയിലേയ്ക്ക് നയിച്ചതെന്നാണ് സിബിഐ പോലും കണ്ടെത്തിയിരിക്കുന്നത്. നിയമം ആ…

നിയമനത്തിന് കോഴയും നിയമനം വാങ്ങിയ ശേഷം കൊടുത്ത കോഴ തിരിച്ചു വാങ്ങിയതുമെല്ലാം കേരളത്തില്‍ പതിവുള്ളത് ? പിഎസ്‌സിയില്‍ എന്നല്ല ആകമാനം കോഴമയം ! പിഎസ്‌സി അംഗത്വം ലേലം ചെയ്ത ഈർക്കിൽ പാർട്ടിക്കു പറ്റിയ അമളി പുസ്തകമാക്കിയാല്‍ ബുക്കര്‍ പ്രൈസ് ഉറപ്പ് ! കയ്യിലിരുന്നതും കക്ഷത്തു വച്ചിരുന്നതും – ‘ബദല്‍’ കോളത്തില്‍ കുഞ്ചിക്കുറുപ്പ്

തിരുവനന്തപുരം: പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടെയും നിലവിളി കേട്ടാൽ തോന്നും പി എസ് സി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലേക്കും മറ്റും നടക്കുന്ന നിയമനങ്ങളിലെ കോഴ വാങ്ങൽ ഇതാദ്യം കോഴിക്കോട്ടാണ് നടന്നതെന്ന്. കേരളത്തില്‍ ഇതെങ്ങും കേട്ടുകേള്‍വി ഇല്ലാത്തതുപോലെ. കുഞ്ചിക്കുറുപ്പിന് കഴിഞ്ഞ നാലു ദിവസത്തെ ഫോണ്‍ കോളുകളില്‍…