ഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ സീറ്റില്‍ 72,000 വോട്ടുകളുടെ ലീഡ് നേടി നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത് മുന്നിട്ടു നില്‍ക്കുകയാണ്. തന്റെ മാതൃരാജ്യം തന്നെ തിരികെ വിളിച്ചതായി കങ്കണ റണാവത്ത് പറഞ്ഞു.
മാണ്ഡിയിലെ ജനങ്ങള്‍ അവരുടെ മകളിലും സഹോദരിയിലും വിശ്വാസം സ്ഥാപിച്ചു. പ്രധാനമന്ത്രി മോദിയുടെ ഉറപ്പില്‍ അവര്‍ വിശ്വസിച്ചു. രാജവംശത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെതിരെയാണ് കങ്കണ റണാവത്ത് മത്സരിക്കുന്നത്.
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനാണ് വിക്രമാദിത്യ സിംഗ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed