തിരുവനന്തപുരം: മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നൽകുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗവർണർ.
ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾക്ക്‌ എന്നിൽ നിന്ന് ഒരു പ്രതികരണവും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
തന്‍റെ കാർ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്‌ക്ക് എടുത്തവരോട് മറുപടി പറയാനില്ല. ആരാണ് അവർ?. അവരെ അയച്ചത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ?.
അങ്ങനെയുള്ള ഒരാളുമായി താൻ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനം കൊടുത്തിട്ടുള്ള സാമ്പത്തിക ഉറപ്പുകൾ പാലിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഗവർണർ വിമർശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *